മേപ്പയൂർ ചെറുവണ്ണൂർ പുത്തൻപുരയിൽ മൊയ്‌തു അന്തരിച്ചു

മേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്ക് പരേതനായ കിണറുള്ളതിൽ കുഞ്ഞബ്ദുളള ഹാജിയുടെ മകൻ മുസ് ലിംലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പുത്തൻപുരയിൽ മൊയ്‌തു(62)നിര്യതനായി .ഹുജ്ജത്തുൽ ഇസ് ലാം മദ്രസ പ്രസിഡണ്ട്‌,ഹജ്ജത്തുൽ ഇസ് ലാം അറബി കോളേജ് പ്രസിഡണ്ട്‌,ഇസ്ഹാഫുൽ മുസ് ലിമീൻ മഹല്ല് വൈസ് പ്രസിഡണ്ട്‌,എസ്.ടി.യു,കെ.എം.സി.സി മസ്ക്കറ്റ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം,സ്വതന്ത്ര കർഷക സംഘം ചെറുവണ്ണൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവൃത്തിച്ചുവരുന്നു.കക്കറമുക്ക് പ്രദേശത്ത് മുസ് ലിംലീഗ് കെട്ടിപ്പടുക്കുന്നതിലും,പാലിയേറ്റീവ് സംവിധാനം തുടക്കം കുറിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു.മാതാവ്: ഖദീജ.ഭാര്യ:സൈനബ.മക്കൾ:മുഹമ്മദ് ശരീഫ്(എഞ്ചിനിയർ),ഡോ:അജ്മൽ(മൗറീ ഷ്യസ്),ഡോ:മുഹമ്മദ്സാജിദ്(ലണ്ടൻ).മരുമക്കൾ:നഹ്‌ല(ആയിഞ്ചേരി),ഫിൽബബാനു ഉള്ളിയേരി(മൗറീഷ്യസ്)റംഷിദ പൂവളപ്പിൽ(ലണ്ടൻ).സഹോദരങ്ങൾ:കുഞ്ഞാമിന, അബ്ദുറഹിമാൻ,മൂസ്സ,സുബൈദ കടിയങ്ങാട്.ഹാജറ നൊച്ചാട്,ശരീഫ,പരേതനായ ഇബ്രാഹിം.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14/10/2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ

Next Story

മേപ്പയൂർ അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ അന്തരിച്ചു

Latest from Local News

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ