നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. യോഗം എൻ.എഫ്.യു.പി.ടി.യു ജില്ലാ പ്രസിഡണ്ട് കെ.വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ടി.വി മജിദ് മുഖ്യാതിഥിയായി. മനോജ് എൻ.എം അധ്യക്ഷനായി.

പയ്യോളിയിലെ റോഡ് നിർമ്മാണത്തിലെ അപാകതകൾ തീർത്തുകൊണ്ട് എത്രയും പെട്ടെന്ന് പണി തീർക്കണം എന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന രൂക്ഷമായ പൊടിശല്യം ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അധികാരികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.കെ ബിജു, വി.എം ഹംസ, കാവിൽ മുസ്തഫ, എം.കെ മുനീർ, പ്രജീഷ് കുട്ടൻ വള്ളി, ഗിരീഷ് എം.പി അഫ്സൽ ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് കലാലയം സംഗീതോത്സവവേദിയിൽ സ്മൃതി മധുരം പരിപാടി അരങ്ങേറി

Next Story

നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും വാർഷികാഘോഷത്തിന്റെ പേരും ക്ഷണിക്കുന്നു

Latest from Local News

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ

പൂക്കാട്-മുക്കാടി ബീച്ച് റോഡ് വെള്ളക്കെട്ടില്‍

പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള്‍ വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട്

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന്

കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിടം ഫയർഫോഴ്‌സ് സന്ദർശിച്ചു

കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അഗ്നിരക്ഷാ സേന സന്ദർശനം നടത്തി. കെട്ടിടത്തിൽ

പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണം: കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി. പ്രമോദ് കുമാർ

ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി