കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് ഗഡുക്കളാക്കണം ;ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ

/

കുറ്റ്യാടി: കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ ഉടനെ ഭീമമായ തുക അടച്ചാൽ മാത്രമെ കംപ്ലിഷൻ പ്ലാൻ സ്വീകരിക്കുകയുള്ളുവെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ നമ്പറില്ലാത്ത കെട്ടിടങ്ങളുടെ എണ്ണം കൂടി വരുമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു. ഇത് ഗഡുക്കളാക്കി നൽകുകയൊ ഒ ക്യൂപൻസി അനുവദിച്ച് ഒരു വർഷത്തിന് ശേഷം പിരിച്ചെടുക്കുകയൊ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോ :ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ശ്രീജിത്ത് അധ്യക്ഷനായി. സൂരജ്‌ ആർ.രവീന്ദ്രൻ, എം.റ ഷാദ്, ഷാജിത്ത് കുമാർ, സി.വിനോദ് ,പ്രദീപ് കുമാർ, സി.കെ.ഫവാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു

Next Story

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ് ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി