വിശപ്പ് രഹിത പേരാമ്പ്രപദ്ധതി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ ‘വിശക്കുന്നവയറുകൾക്ക് ഒരു നേരത്തെ ഭക്ഷണം’ പദ്ധതി കെ.പി.മനോജ് കുമാർ (സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി) ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ.

ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ 12മണിവരെ ടോക്കൺ കൊടുക്കും.ജനകീയ ഹോട്ടൽ പേരാമ്പ്രയിൽ ടോക്കൺ ഏൽപ്പിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാം.

ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ അധ്യക്ഷം വഹിച്ചു. രത്നകുമാർ വടകര സ്വാഗതം പറഞ്ഞു.

ശ്രീകുമാർ തെക്കേടത്ത് ( പ്രസി. ഭാഷാശ്രീ ഗ്രന്ഥാലയം – നന്മണ്ട )മുഖ്യ പ്രഭാഷണം നടത്തി. ദേവദാസ് പാലേരി, മേപ്പാടി ബാലകൃഷ്ണൻ , രാമകൃഷ്ണൻ സരയൂ ,ശ്രീധരൻ നൊച്ചാട്, രതീഷ് ഇ നായർ, വിനോദ് കൃഷ്ണഗുഡി, സദൻ കൽപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വീട്ടമ്മമാരുടെ മനസ്സറിഞ്ഞൊരു നാടക ക്യാമ്പ്

Next Story

സഖാവ് പുഷ്പനെ ഡി.വൈ.എഫ്.ഐ അനുസ്മരിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ