പ്രതീക്ഷകൾ വിഫലം ജീവന്റെ പാതിക്ക് ഭാര്യ കരൾ പകുത്തു നൽകിയിട്ടു രാജേഷ് യാത്രയായി

 

ഒടുവിൽ പ്രാർത്ഥനകൾ വിഫലമായി തുറയൂരിലെ രാജേഷ് യാത്രയായി.ഭാര്യ കരൾ പകുത്തു നൽകിയിട്ടും ഒരു ഗ്രാമം കൈകോർത്തപ്പോഴും രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 

തുറയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മാവുള്ള വീട്ടിൽ ബാലന്റെ മകൻ രാജേഷ് (45) ആണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേഷ് കരൾ വെക്കൽ ശസ്ത്രക്രിയയ്ക്കു  വി ധേയനയാത് വ്യാഴാഴ്ച രാവിലെയായിരുന്നു. എന്നാൻ ശാസ്ത്രക്രിയയ്ക്കു രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 28-09-2024.*ശനി ഒപിപ്രധാനഡോക്ടർമാർ ”

Next Story

ലുലു മാളിലെ മാലമോഷണം ദമ്പതികൾ പിടിയിൽ

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.