രവീന്ദ്രൻ മേപ്പയൂർ രചിച്ച ‘നിഴൽ പറഞ്ഞത്’ എന്ന കവിതാസമാഹാരം കവിയും പ്രഭാഷകനുമായ ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.

രവീന്ദ്രൻ മേപ്പയൂർ രചിച്ച ‘നിഴൽ പറഞ്ഞത്’ എന്ന കവിതാസമാഹാരം കവിയും പ്രഭാഷകനുമായ ഡോ. പിയൂഷ്‌ എം.നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. കൂവല രാമചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. ടി. നാരായണൻ പള്ളിക്കര പുസ്തകം പരിചയപ്പെടുത്തി.

ഭാസ്കരൻ കൊഴുക്കല്ലൂർ (വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് ), പ്രമോദ് മാസ്റ്റർ, ആനന്ദൻ മാസ്റ്റർ. കെ. വി, മനോജ് മാസ്റ്റർ. എ എന്നിവർ ആശംസകൾ പറഞ്ഞു. അഷ്‌റഫ്‌ കല്ലോട്, വേണുഗോപാൽ പേരാമ്പ്ര, സി. പി. പ്രജീഷ്, ബിന്ദു സുരേഷ് ആയഞ്ചേരി, വി. സി. ബിനീഷ്, ബിന്ദു നന്ദനം, രാകേഷ് തിരുവോത്ത് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. വിജയൻ വിളയാട്ടൂർ അധ്യക്ഷത വഹിച്ചു. എം. എം. ചന്ദ്രൻ സ്വാഗതവും, രാജീവൻ മാസ്റ്റർ ആയടത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്തു

Next Story

തിരുവങ്ങൂർ പൈക്കോട്ടുതാഴ ഭാസ്കരൻ അന്തരിച്ചു

Latest from Local News

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട്

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

ഇൻ്റർലോക്ക് കട്ടകള്‍ ഇളകിത്തെറിച്ചു, മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത