ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണവും, രേഖകളും തിരിച്ചുനൽകിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി .ഐ.ടി.യു.ആദരിച്ചു

കൊയിലാണ്ടി: ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണവും, രേഖകളും തിരിച്ചുനൽകിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി .ഐ.ടി.യു.ആദരിച്ചു. വടകര, കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസ്സ് ജീവനക്കാർക്കാരായ ഡ്രൈവർ രജീഷ് കാപ്പിരിക്കണ്ടി, കണ്ടക്ടർ അക്ഷയ് എന്നിവർക്കാണ്കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും, രേഖകളും ലഭിച്ചത്. ഇവർ ഇത് പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി യഥാർത്ഥ ഉടമയെ കണ്ടെത്തുകയും ബസ്സ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉടമയെ രേഖകളും കൈമാറുകയായിരുന്നു. സി.ഐ.ടി.യു.ഏരിയാ ജോ: സിക്രട്ടറി യു.കെ.പവിത്രൻ, ബസ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്സ്സ് യൂണിയൻ കൊയിലാണ്ടിഏരിയാ സെക്രട്ടറി. പി.ബിജു രജീഷ്, രാജീവൻ, സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Next Story

അഗ്നി രക്ഷാ സേനയും, സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

Latest from Main News

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന്

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍