ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന് മുകളിൽ ഇരുന്നും, വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. 15ഓളം വാഹനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഓണാഘോഷങ്ങൾക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളും പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങൾ അരുതെന്ന് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് ആഘോഷം നടത്തിയത്. ഇന്നലെയായിരുന്നു ഫറൂഖ് കോളേജിലെ ഓണാഘോഷം. ചില വിദ്യാർത്ഥികൾ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരികയും കോളേജിന് മുൻപിൽ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് ​കോളേജിന് മുന്നിൽ ​വലിയ ഗതാ​ഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട; 53 കിലോ കഞ്ചാവുമായി മട്ടന്നൂർ സ്വദേശി അഷ്റഫിനെ പൊലീസ് പിടികൂടി

Next Story

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു

Latest from Local News

ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കത്തിക്കുത്തേറ്റ് മരിച്ചു

ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ അടിപിടിയിൽ ഒരാൾ കത്തിക്കുത്തേറ്റ് മരിച്ചു ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത് രാത്രി

ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ

എലത്തൂരിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ്

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ പ്രതിഷേധ സംഗമവും , കുറ്റപത്രസമർപ്പണവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ

ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ നേരിയ മഴ

കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ