കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പിൽ സയ്യിദ് അലവി ഹൈദ്രൂസ് അന്തരിച്ചു

 കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പിൽ സയ്യിദ് അലവി ഹൈദ്രൂസ് (85) മുന്നാസ് ഓഡിറ്റോറിയത്തിന് പിൻവശത്തുള്ള വസതിയിൽ നിര്യാതനായി.
വലിയകത്ത് പളളി & ദർഗ്ഗ ഇനാംദാർ മുതവല്ലിയാണ്. ഭാര്യ: മുല്ല ബീവി .
മക്കൾ: സയ്യിദ് ഹാരിസ് ഹൈദ്രൂസ്, സയ്യിദ് താഹിർ ഹൈദ്രൂസ് (കുവൈത്ത്), സയ്യിദ് ഫസൽ ഹൈദ്രൂസ് (യു.എ ഇ ), സയ്യിദ് ഹുസൈൻ ഹൈദ്രൂസ്, സൗദ ബീവി,അബിദ ബീവി,സുഹറ ബീവി. പരേതയായ ഫരീദ ബീവി. മരുമക്കൾ: ഹുസൈൻ തങ്ങൾ പൊന്നാനി (സഊദി ), മുല്ലക്കോയ തങ്ങൾ (തിരൂർ), നവാസ് (കാപ്പാട്),ശരീഫ ബീവി, സൗദ ബീവി, അഫ്നിദ ബീവി, നസീബ ബീവി

Leave a Reply

Your email address will not be published.

Previous Story

ബാലു പൂക്കാട് രചിച്ച കഥാസമാഹാരം “ഒട്ടകങ്ങളുടെ വീട്”, കവിതാ സമാഹാരം “കെണികൾ” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോക്ടർ ആർസു നിർവഹിച്ചു

Next Story

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

Latest from Local News

ബാംഗ്ലൂരിൽ കെഎംസിസി പ്രവർത്തകരുടെ ജാഗ്രത പയ്യോളി സ്വദേശിക്ക് നഷ്ട്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടി

ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന്‌ തസ്‌ക്കരർ പോക്കറ്റടിച്ച വിലപിടിച്ച

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം ; ഉപഭോക്തൃകാര്യ കമ്മീഷണർ

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ

കോഴിക്കോട്‌ ആദായനികുതി ഓഫീസ്‌ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ നെറികേടിനെതിരെ ചൊവ്വാഴ്‌ച കോഴിക്കോട്‌ ആദായ നികുതി ഓഫീസിന്‌ മുന്നിൽ സി.പി.എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധമിരമ്പും. കേന്ദ്ര അവഗണനയ്‌ക്കും സാമ്പത്തിക

എലത്തൂർ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് അലർട്ട് ബുധനാഴ്‌ച

കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30