സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ഭാഗമായി ഫ്ലാഗ് മാർച്ചും ബീച്ച്  ക്ലീനിങ്ങും  നടത്തി

കൊയിലാണ്ടി : 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 30 Kerala bettalion എൻ സി സി യുടെ ആഭിമുഖ്യത്തിൽ ഫ്ലാഗ്  മാർച്ചും  ബീച്ച് ക്ലീനിങ് പ്രോഗ്രാംമും നടത്തി. കൊയിലാണ്ടി ഹാർബർന് സമീപമുള്ള കടൽത്തീരമാണ് ശുചീകരിച്ചത് . കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ  ബീച്ച് ക്ലീനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ മനു പി, ലവീൻ, ശ്രീരാജ്, ജിനേഷ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി . എൻ സി സി കേഡറ്റുകളായ ശ്യാം സാഗർ,  അനാമിക ആർ എ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക് എന്ന സന്ദേശവുമായി ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ തുടങ്ങി

Next Story

വില്ല്യാപ്പള്ളിബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനഘോഷം തോടന്നൂർ കന്നിനടയിൽ നടത്തി

Latest from Main News

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം

ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം.

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര