കോഴിക്കോട് റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം മേപ്പയൂർ സലഫിയിൽ

മേപ്പയൂർ:കോഴിക്കോട് റവന്യൂ ജില്ലടിടിഐ പി പി ടി ഐ കലോത്സവം ആഗസ്ത് 16, 22 തീയതികളിൽ മേപ്പയ്യൂർ സലഫിയിൽ നടക്കും. കലോത്സവ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു .കെ. അബ്ദുൽ നാസർ അധ്യക്ഷനായി മേലടി സലഫിയ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. കെ. അബ്ദുള്ള ജനറൽ സെക്രട്ടറി എ വി അബ്ദുള്ള മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ പ്രിൻസിപ്പാൾ അജയ് ആവള തുടങ്ങിയവർ സംസാരിച്ചു സ്വാഗതവും മിഥു തിമോത്തി നന്ദിയും പറഞ്ഞു 16 വെള്ളിയാഴ്ച രചന മത്സരങ്ങളും 22ന് സ്റ്റേ ദിനങ്ങളും ആണ് നടക്കുക 200 ഓളം കലാപ്രതിഭകൾ മേളയുടെ ഭാഗമായി പങ്കെടുക്കുംസ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ കെ ടി രാജൻ (മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) ജന.കൺവീനർ ഡോ .യു .കെ അബ്ദുൾ നാസർ (പ്രിൻസിപ്പാൾ ഡയറ്റ് ) സി.മനോജ് കുമാർ ( DDE കോഴിക്കോട്) ഹസീസ് പി. (AEO മേലടി) വൈസ് ചെയർമാൻമാർ ടി.പി.രതീഷ് , മിത്തു തിമോത്തി ജോ കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട്: വിദഗ്ധ സംഘം പരിശോധന തുടങ്ങി

Next Story

യുവമോർച്ച യാത്രയിലേക്ക് ബസ് കയറി അപകടം

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 17

രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്? ത്രികുടപർവ്വതം   ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഇൻകംടാക്സ് റെയ്ഡിൽ 1000 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്.  നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പത്ത്

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം