വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ; അടുത്ത ശനിയാഴ്ച മുതൽ വിധി പ്രാവർത്തികമാക്കിയേക്കും.

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകൾ ഫയൽ ചെയ്ത ഹർജികളിൽ ബഹു.ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. അധ്യാപകരുടെ അവധി കവർന്നെടുത്തുകൊണ്ട് ശനിയാഴ്ചകൾ മുഴുവൻ പ്രവൃത്തി ദിനമാക്കിയ സർക്കാർ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച ശനിയാഴ്ച പ്രവൃത്തി ദിനങ്ങൾ റദ്ദാക്കുന്നതായും ബഹു. കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അക്കാദമിക് കലണ്ടർ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ, യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെ പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും വിധിന്യായത്തിൽ ബഹു. കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

Previous Story

രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി

Next Story

കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

Latest from Main News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

സാർവ്വത്രിക സംസ്കൃതപഠനത്തിന് അവസരമൊരുക്കണം -വിശ്വസംസ്കൃതപ്രതിഷ്ഠാനം 

കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി

സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം

കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയോരത്തെ കുന്നിടിച്ചിലിൽ ഒരാൾ മരിച്ചു

ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍  ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല്