മഴവെള്ളപ്പാച്ചിൽ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി

ഉള്ളിയേരി പഞ്ചായത്തിലെ ഒറവിൽ,മാതാംതോട് എന്നീ പ്രദേശങ്ങളിൽ പുഴയോട് ചേർന്ന് പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ശക്തമായ മഴവെള്ളപ്പാച്ചിലിൽ രക്ഷകരെ നേടിയിരിക്കുകയായിരുന്നു ഇവർ . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വളരെ വലിയ ഒഴുക്കുള്ള പ്രദേശങ്ങളിൽ നിന്നും ഡിങ്കി ബോട്ടും റോപ്പും ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്. ഇതിൽ 90 ലേറെ വയസ്സുള്ള മൂന്നു പ്രായമായവരും എട്ടുവയസ്സുള്ള കുട്ടിയും രോഗികളായവരും ഉൾപ്പെടുന്നു.ഏകദേശം അമ്പതോളം പേരെ സുരക്ഷിത സ്ഥലത്തു എത്തിച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മാരായ എം.മജീദ് ,ജനാർദ്ദനൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി.ഷിജു , ഇ.എം.നിധിപ്രസാദ് ,എം.ലിനീഷ് , എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 116 ആയി

Next Story

കൊയിലാണ്ടി താഴങ്ങാടി റോഡില്‍ അല്‍ ഹുദയില്‍ താമസിക്കും പാറക്കല്‍ ഖാദറായിന്റവിടെ ഹംസ അന്തരിച്ചു

Latest from Main News

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി തീരുമാനങ്ങൾ ഇനി ജനങ്ങൾക്ക് മുന്നിൽ: കെ-സ്മാർട്ട് മീറ്റിങ് മൊഡ്യൂൾ സജ്ജം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും