ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കണം :ബിജെപി

കൊയിലാണ്ടി : ചുഴലികാറ്റിന്‍പ്പെട്ട് തകര്‍ന്ന വഞ്ചികള്‍ക്കും പരിക്കേറ്റ മത്സ്യ തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രഥയാത്ര, ഓംകാരനാഥന്‍, ഹരേ കൃഷ്ണ എന്നീ വഞ്ചികള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് പറഞ്ഞു.

ജില്ല ട്രഷറല്‍ വി. കെ ജയന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സ്യ തൊഴിലാളികളോട് സംസാരിച്ചു.നഗരസഭ കൗണ്‍സിലര്‍ കെ.കെ.വൈശാഖ്,ആര്‍. എസ് .എസ് ജില്ല കാര്യകാരി സദസ്യന്‍ കെ.എം രാധാകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എ.വി.നിധിന്‍, കെ.വി.സുരേഷ്, കൊയിലാണ്ടി ഏരിയ ജന സെക്രട്ടറി കെ.പി.എല്‍ മനോജ്,ടി.പി.പ്രീജിത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

കർക്കിട മാസ വാവ് ബലിതർപ്പണത്തിനായി കുട്ടാത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Next Story

അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി