കുന്ന്യോ മലയിലെ മണ്ണിടിച്ചിൽ, ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി:ദേശീയ പാത വികസനം കൊല്ലം കുന്ന്യോറു മല കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ബിജെ.പി.30 മീറ്റർ ഉയത്തിലാണ് ഇവിടെ മണ്ണെടുത്ത് താഴ്ത്തിയത്. ചൊവ്വാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി. മലയുടെ മുകളിൽ താമസിക്കുന്ന വീട്ടുകാരും ആശങ്കിയിലാണ്. അർഹമായ നഷ്ട പരിഹാരം നൽകി അവരുടെ സ്ഥലം കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് മൂന്നോ നാലോ തട്ടുകളായിട്ട് മണ്ണെടുത്താൻ പ്രദേശത്ത് അപകട സാധ്യത കുറക്കാം ബി.ജെ.പികൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്. ആർ ജയ്കിഷിൻ്റെ നേതൃത്വത്തിൽ മണ്ഡലം ജന സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ എ.വി നിധിൻ എന്നിവർസ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Next Story

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്‌ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ