കുന്ന്യോ മലയിലെ മണ്ണിടിച്ചിൽ, ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി:ദേശീയ പാത വികസനം കൊല്ലം കുന്ന്യോറു മല കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ബിജെ.പി.30 മീറ്റർ ഉയത്തിലാണ് ഇവിടെ മണ്ണെടുത്ത് താഴ്ത്തിയത്. ചൊവ്വാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി. മലയുടെ മുകളിൽ താമസിക്കുന്ന വീട്ടുകാരും ആശങ്കിയിലാണ്. അർഹമായ നഷ്ട പരിഹാരം നൽകി അവരുടെ സ്ഥലം കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് മൂന്നോ നാലോ തട്ടുകളായിട്ട് മണ്ണെടുത്താൻ പ്രദേശത്ത് അപകട സാധ്യത കുറക്കാം ബി.ജെ.പികൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്. ആർ ജയ്കിഷിൻ്റെ നേതൃത്വത്തിൽ മണ്ഡലം ജന സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ എ.വി നിധിൻ എന്നിവർസ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Next Story

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്‌ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി

Latest from Main News

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം

ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം.

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര