സ്നേഹതീരം അതിഥി അയ്യന്റെ വളപ്പിൽ രാഘവൻ നിര്യാതനായി

കുടുംബക്കാരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് തെരുവിലും മറ്റുമായി കഴിഞ്ഞു കൊണ്ടിരുന്ന രാഘവേട്ടനെ നാല് വർഷം മുമ്പേയുള്ള ഒരു കോവിഡ് കാലത്തായിരുന്നു ചേമഞ്ചേരി പഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് തെരുവിലേക്കകപ്പെട്ടുപോയവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സ്നേഹതീരത്തിലേക്ക് താമസം മാറ്റിയിട്ടുണ്ടായിരുന്നുത്.

മുമ്പ് പല മാനസികാസ്വസ്തങ്ങളും പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും അസുഖങ്ങളൊക്കെ ഏറെക്കുറെ ഭേദപ്പെട്ട് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന രാഘവേട്ടൻ ഇന്ന് കാലത്താണ് സ്നേഹതീരത്ത് വച്ച് മരണമടഞ്ഞത്.

 

 

 

Leave a Reply

Your email address will not be published.

Previous Story

ഒആർ കേളു മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Next Story

ഉന്നത വിജയികളെ അനുമോദിക്കലും, ഹോം ടൂർണ്ണമെൻ്റും നടത്തി

Latest from Local News

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ്

പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി അലയൻസ് ക്ലബ്ബ് ആദരാജ്ഞലി അർപ്പിച്ചു

കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അർപ്പിക്കുകയും, ഭീകര വിരുദ്ധ

പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലത്തെ മണ്ണ് നിക്കണം കെഎം എ

കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം

പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം

കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന