സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി

അത്തോളി : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കാല വർഷക്കെടുത്തിയിൽ മരം മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ നടപടി വേണം. മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണം. മരങ്ങൾ മുറിച്ചു മാറ്റത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾ ക്ക് ദുരന്തനിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകൾ പരിസര ശുചിത്വം ഉറപ്പ് വരുത്തണം; പരിശോധന ഊർജിതമാക്കുമെന്ന് ശുചിത്വ മിഷൻ

Next Story

കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ടാലൻറ് ഫെസ്റ്റ് 24’ ഉദ്ഘാടനം ചെയ്തു

Latest from Local News

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

അഴിയൂരിൽ സി.പി.എം – എസ്. ഡി. പി.ഐ പരസ്യ ധാരണ മുഖ്യമന്ത്രി ഉത്തരം പറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര അഴിയൂർ പഞ്ചായത്തിൽ, സി.പി.എമ്മും എസ്.ഡി. പി. ഐയും തമ്മിലുണ്ടാക്കിയ പരസ്യ ധാരണ, സി.പി.എം എത്രമാത്രം ജീർണ്ണിച്ചു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് നിയമനം

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 18ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ