ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്:ചാലിയത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫാത്തിമ മുർഷിത എന്ന ഫൈബർ വള്ളം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെടുകയും ഫിഷറീസ് അ സിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസ് ബേപ്പൂരിൽ നിന്നും രക്ഷാപ്രവർത്തത്തിലൂടെ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെടുത്തിയിട്ടുള്ളതാണ്. ഇന്നു പുലർച്ചെ നാലരയോടെ ചാലിയം ഫിഷിങ് ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ചാലിയം സ്വദേശി ഇസ്മയിലിൻ്റെ ഉടമസ്ഥയിതലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. മൽസ്യബന്ധനത്തിന് ശേഷം തിരിച്ചുവരുന്നതിനിടെ വീശിയടിച്ച കാറ്റിനെതുടർന്നുണ്ടായ കൂറ്റൻതിരയിൽപെട്ട് രക്ഷാ പ്രവർത്തനത്തിനം ദുഷ്ക്കരമായിരുന്നെന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മറൈൻ എൻഫോഴ്സ് മെൻ്റ് സി.പി. ഒ ഷാജി കെ. കെ , അരുൺ റസ്ക്യൂ ഗാർഡുമാരായ ഷൈജു , താജുതാജുദ്ദീൻ. ബിലാൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അംഗനവാടി പ്രവേശനോത്സവം 30 ന്; ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അംഗനവാടിയിൽ

Next Story

ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.