എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു

/

കൊയിലാണ്ടി: മലയാളികൾ ആഘോഷ ഘട്ടത്തിൽ ചേർത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്ന രീതിയാണ് വർത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം കൊയിലാണ്ടി ടൗൺഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിൽ അധ്യക്ഷത വഹിച്ചു പ്രമുഖ സാഹിത്യ നിരൂപകൻ കെ. വി സജയ് ഏറ്റുവാങ്ങി മധു കിഴക്കയിൽ പുസ്തക വിശകലനം നടത്തി നഗരസഭാ വൈചെയർമാൻ അഡ്വ കെ. സത്യൻ. , ടി. അനിൽകുമാർ, ഇ വിശ്വനാഥൻ, സി.കെ ബാലകൃഷ്ണൻ, രവി എടത്തിൽ, സജീവ് കുമാർ, താലുക്കാശുപത്രി സൂപ്രണ്ട് അബ്ദുൾ അസീസ് ,രാജൻ നടുവത്തൂർ, ശശി കോട്ടിൽ, കരുണൻകോയച്ചാട്ടിൽ, സജീവ് കീഴരിയൂർ , രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ.ഹരി നാരായണൻ നന്ദിയും ഷാജീവ് നാരായണൻ മറുമൊഴിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Next Story

പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ റോസ്ന ചോലയിൽ രചിച്ച ഓർമകൾ നനയുമ്പോൾ കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്