പന്തലായനിക്കാർ യാത്രാ ദുരിതത്തിൽ; കൂമൻതോട് റോഡിൽ അടിപ്പാത വേണം

/

 

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നതോടെ പന്തലായനി നിവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് ജനകീയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പന്തലായിനി കൂമൻ തോട് റോഡിൽ അടിപ്പാത അനുവദിക്കണം .സർവീസ് റോഡിലേക്കുള്ള പ്രവേശനം സുഗമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ ഉന്നയിച്ച് ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റി എന്നിവർക്ക് അടിയന്തരമായി ഒപ്പുശേഖരണം നടത്തി നിവേദനം നൽകും.

പന്തലായി നിവാസികളുടെ ഗതാഗത സംരക്ഷണത്തിന് കർമ്മസമിതിയും രൂപവൽക്കരിച്ചു .ഭാരവാഹികളായി നഗരസഭാ കൗൺസിലർ പി. പ്രജിഷ (ചെയർമാൻ), സുധ, ചന്ദ്രിക, പി.വി.വേണുഗോപാൽ, പി. എം. ബിജു (വൈസ് ചെയർമാൻ),പി. ചന്ദ്രശേഖരൻ ( കൺവീനർ),യുകെ ചന്ദ്രൻ പി വി രാജീവൻ മണി ശങ്കർ (ജോ – കൺവീനർ),മനോജ് പന്തലായനി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ മഴയും ഇടിമിന്നലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Next Story

അത്തോളി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതം സഫലം പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. കോഴിക്കോട് റേഞ്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പൂർണ വളർച്ചയെത്തിയ ഒരാളെക്കാൾ

മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷ നൽകി വടകര ബേബി മെമ്മോറിയൽ ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ

പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷനൽകി ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ.  കാറിനുള്ളിൽനിന്നുതന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. വടകര

കൂരാച്ചുണ്ടിൽ കലാശക്കൊട്ട് ആവേശമായി

കൂരാച്ചുണ്ട് കൊട്ടിക്കയറിയ പ്രചാരണ പൂരത്തിനൊടുവിൽ പ്രവർത്തകരെ ആവേശത്തിലാക്കിയ കലാശക്കൊട്ടോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. സ്ത്രീകളും കുട്ടികളും