ബീവറേജസ് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ചയാളെ റിമാൻഡ് ചെയ്തു

കോഴിക്കോട് : ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലെ ജീവനക്കാരനെ മർദ്ദിച്ചയാൾ റിമാൻഡിലായി. കക്കോടി ബീവറേജ്സ് ഷോപ്പ് മാനേജർ സാബിറിനാണ് മർദ്ദനമേറ്റത്. ജോലിസ്ഥലത്ത് നിന്ന് അകാരണമായി മർദ്ദിച്ചതിനാണ് അനീഷ് വി കെ എന്നയാളുടെ പേരിൽ കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്. ഇയാളെ കോഴിക്കോട് JCM 1 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

ഷോപ്പിന്റെ പരിസരത്തുനിന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞ ബീവറേജ്സ് ഷോപ്പ്  മാനേജറെ ഇയാൾ ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഷോപ്പിൽ വന്ന് ജീവനക്കാരോട് അസഭ്യം പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം

Next Story

ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന്

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ