നന്ദിതയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

ഹയർസെക്കൻഡറി പരീക്ഷയിൽതിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഡിപി നന്ദിതയ്ക്ക് ഫുൾ മാർക്ക് ‘1200ൽ 1200 മാർക്കും ഈ മിടുക്കി നേടി1200ൽ 1200 മാർക്കും ഈ മിടുക്കി നേടിസി പ്രദീപ്കുമാറിന്റെയും ജി. എസ്. ദീപയുടെ മകളാണ് നന്ദിത.മികച്ചതും ചിട്ടയാർന്നതുമായ പഠനവും പരിശ്രമവുമാണ് ഈ വിജയത്തിന് അടിസ്ഥാമെന്ന് അധ്യാപകർ പറഞ്ഞു. നന്ദിതയെ സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, അധ്വാപകർ എന്നിവർ അഭിനന്ദിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊങ്ങന്നൂര് സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം സമന്വയം – 24

Next Story

എസ്.എസ്.എൽ.സി ഫലം നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി ജില്ലയിൽ ഒന്നാമത്. സംസ്ഥാനത്ത് രണ്ടാംസ്ഥാനം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം

ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ച് യുഡിഎഫ്; കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു

പേരാമ്പ്ര: പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംഭവവുമായി

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തെപ്പറ്റിയൊരു ബുക്ക്‌ലറ്റ്

ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി വിഭാഗം      ഡോ

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ