മാതൃഭൂമിയും മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക്സെന്ററും ചേർന്ന് കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാക്യാമ്പ് നടത്തുന്നു

/

കോഴിക്കോട് : മാതൃഭൂമിയും മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക്സെന്ററും ചേർന്ന് കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാക്യാ മ്പ് നടത്തുന്നു. ശിശുമിത്ര പദ്ധതിയുടെ ഭാഗമായി മേയ് 12-ന് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ കോഴിക്കോട് പാലാഴിയിലുള്ള മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെൻ്ററിലാണ് ക്യാമ്പ്.

കുട്ടികളിൽ കണ്ടുവരുന്ന എ.എസ്.ഡി., വി.എസ്.ഡി., പി.ഡി.എ. തുടങ്ങിയ ഹൃദ്രോഗ ചി കിത്സയ്ക്കാവശ്യമായ സംവിധാനങ്ങൾ മെട്രോമെഡ്ഇന്റർനാഷണൽ കാർഡിയാക് സെ ന്ററിൽ ലഭ്യമാണ്. വലിയ ചികിത്സാ ചെലവുവരുന്ന ഇത്തരം അസുഖങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് ശിശു മിത്ര എന്ന പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ക്യാമ്പിൻ്റെ ഭാഗമായി 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ ചികിത്സ ലഭ്യമാവുക. ഹൃദ്രോഗ വിദഗ്‌ധരായ ഡോ. ജനീൽ മുസ്തഫ, ഡോ. എം.എം. കമ്രാൻ, ഡോ. അമീറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവ രങ്ങൾക്ക്: 9072340435, 9048884441.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിൽ ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്

Next Story

കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ ശ്രെമിച്ചയാൾ പിടിയിൽ

Latest from Main News

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്

തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ

മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ

മുൻ സിപിഎം  എംഎൽഎയായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെനാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് രാജേന്ദ്രന്റെ പ്രഖ്യാപനം.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി

വിവാദങ്ങൾക്കിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി.  സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി.  വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട്