പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി നിര്യാതനായി

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു.

ഭാര്യ ഹലീമ ഹജ്ജുമ്മ (മർഹൂം) മക്കൾ .നസീമ (മർഹൂം) റസിയ ,മെഹബൂബ് (ലണ്ടൻ) മുസ്തഫ (ലണ്ടൻ) ആയിശ (ലണ്ടൻ) ഫാസില (അബൂദാബി) മരുമക്കൾ.മുഹമ്മദലി (മർഹൂം) ഇബ്രാഹിം കുട്ടി (മർഹൂം ) ഷാഹിന (പളളിക്കര). മർഷിദ ( ഫറൂഖ് ) ഹിശാം (കോഴിക്കോട്) ജനാസ നമസ്കാരം .ഏപ്രിൽ 21 ഞായർ രാവിലെ 8 മണി (കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ ) ഖബറടക്കം രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദ്)

Leave a Reply

Your email address will not be published.

Previous Story

റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും ഓൺലൈനായി ബുക്ക് ചെയ്യാം

Next Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; കോട്ടയം ആർക്കൊപ്പം?

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

കുറ്റ്യാടിയിൽ വയോജന പീഡനവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കുറ്റ്യാടി: സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടിയിൽ

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ദയനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എട്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി

നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ നന്തിയിൽ യൂത്ത് ലീഗ് നാഷണൽ ഹൈവേ ഉപരോധം,സംഘർഷം,അറസ്റ്റ്

  നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷൻ പോലും