മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ജി. അരവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷങ്ങൾ. 23 വർഷത്തെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തത് 10 സിനിമകൾ. കൂടാതെ നിരവധി ഡോക്യുമെന്ററികൾ. എഴുതി തയ്യാറാക്കിയ തിരക്കഥയോ മറ്റോ ഇല്ലാതെ സിനിമ നിർമ്മിക്കുകയും, സിനിമ എന്ന മാധ്യമത്തെ നിരന്തരം നവീകരിക്കുകയും ചെയ്തു എന്നത് തന്നെയാണ് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ജി. അരവിന്ദന്റെ പ്രാധാന്യം.
Latest from Feature
മേപ്പയ്യൂർ: കർക്കിടകത്തിൻ്റെ ആധിയും വ്യാധിയുമകറ്റാൻ കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തവുമായി നാടുനീളെ സഞ്ചരിക്കുകയാണ് ബാബു തിരുവങ്ങായൂർ. അച്ഛനായ ചെറിയക്കുപ്പണിക്കർക്കൊപ്പം പതിനഞ്ചാം വയസിൽ തുടങ്ങിയ
നടുവത്തൂരിലെ പഴയ കാല ഫുഡ്ബാൾ കളിക്കാരും പുതിയ തലമുറയിലെ യുവ താരങ്ങളും ഇടകലർന്ന് മാറ്റുരച്ച ഫുഡ് ബോൾ ടൂർണമെന്റ ശ്രദ്ധേയമായി.
കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ
വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ