തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി സർക്കാർ ഓഫീസ്, വിദ്യാഭാസ
Moreസംസ്ഥാനത്ത് ഇന്നും മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,
Moreഅന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഇപ്പോള്‍ കായംകുളത്തേക്ക് നീങ്ങുകയാണ്. പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി നിരവധി പേരാണ്
Moreബാലുശ്ശേരി സന്ധ്യാ തിയേറ്ററിന് സമീപം ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാദമി ബാലുശ്ശേരി ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം സരസ ബാലുശ്ശേരി നിർവഹിച്ചു. ഉപകരണസംഗീത ക്ലാസിന്റെ ഉദ്ഘാടനം നവോദയ ബാലകൃഷ്ണൻ
Moreഅത്തോളി :തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതര്‍പ്പണം ജൂലായ് 24 പുലർച്ചെ നാല് മണി മുതൽ നടക്കും കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രം തന്ത്രി സുനിൽ നമ്പൂതിരി നേതൃത്വം നൽകും. ഉള്ള്യേരി
Moreകോഴിക്കോട്ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 23.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.കാർഡിയോളജി ഡോ. ഡോളിമാത്യു 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3മെഡിസിൻവിഭാഗം ഡോ. അബ്ദുൽ മജീദ് 4.തൊറാസിക്ക് സർജറി ഡോ രാജേഷ് എസ്
Moreതുളസിദാസ് രാമായണത്തെ അടിസ്ഥാനമാക്കി ‘അവധി’ ഭാഷയിൽ രചിച്ച കൃതി? രാമചരിത മാനസ് തായ്‌ലൻഡിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ് ? രാമ കിയാൻ കമ്പോഡിയയിൽ രാമായണം അറിയപ്പെടുന്നത്
Moreപാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട്
Moreവിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഓഡിയോ-വിഷ്വൽ റെക്കോർഡിംഗുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം. പ്രവേശന കവാടങ്ങൾ, ഇടനാഴികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, കാന്റീനുകൾ, കളിസ്ഥലങ്ങൾ
Moreഉപരാഷ്ട്രപതി ജഗദീപ് ധൻകര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശ്രീ ധൻകര്‍ അറിയിച്ചു. പാർലമെന്റ് അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ
More