കൊയിലാണ്ടി: ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി കള്ളക്കേസിൽ കുരുക്കി പ്രവർത്തകരെ ജയിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസ് എംഎൽഎ പറഞ്ഞു. കൊയിലാണ്ടി ജയിലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലടച്ച എട്ടു പേരും നിരപരാധികളാണ്. സ്ഥലത്തില്ലാത്തവരും സംഭവവുമായി ബന്ധമില്ലാത്തവരുമാണ് ജയിലിലായത്. സ്പോടക വസ്തുക്കൾ ഉപയോഗിച്ചത് പോലീസാണ്. പ്രവർത്തകരാരും സ്പോടക വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല.
പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറരുതെന്നും നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി ജന. സെക്രട്ടറി രാജേഷ് കീഴരിയൂരും സെക്രട്ടറി കെ.വിജയനും ഒപ്പമുണ്ടായിരുന്നു.
Latest from Main News
കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര
വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.







